ആകെ കുളമാക്കി ദേശീയപാത നിർമാണക്കമ്പനി.



കയ്പമംഗലം : വെള്ളക്കെട്ടുണ്ടാകുന്ന പ്രദേശങ്ങളിലെ കാന നിർമാണം മഴയ്ക്കു മുൻപ് പൂർത്തിയാക്കുമെന്ന ദേശീയപാത നിർമാണക്കമ്പനിയുടെ ഉറപ്പ് പാലിക്കപ്പെട്ടില്ല. മഴ തുടങ്ങിയ ശേഷം കാന പണിയാനെത്തിയതിനെത്തുടർന്ന് കാളമുറി സെന്റ്ററിൽ കാന കുളമായി. വെള്ളം കുത്തിയൊലിച്ച് സമീപത്തെ കെട്ടിടവും അപകടഭീഷണിയിലായി.



കനത്ത വെള്ളക്കെട്ടുണ്ടാകുന്ന പ്രദേശമാണ് കാളമുറി. പഞ്ചായത്തിലെ കിഴക്കൻ മേഖലകളിൽനിന്നുള്ള വെള്ളം ഒഴുകിപ്പോകുന്ന കാളമുറിത്തോട് ദേശീയപാതയ്ക്കു കുറുകെയാണ് ഒഴുകുന്നത്. എന്നാൽ, ദേശീയപാതയുടെ കാന പൂർത്തിയാക്കാൻ രണ്ട് മാസത്തോളമായി കാളമുറിത്തോട് അടച്ചിരിക്കുകയായിരുന്നു.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.